5 SIMPLE STATEMENTS ABOUT NEWS KERALA EXPLAINED

5 Simple Statements About news kerala Explained

5 Simple Statements About news kerala Explained

Blog Article

രക്ഷപ്പെട്ടവരുടെ മുഖത്തും കണ്ടു മരണത്തിന്റെ മരവിപ്പ്; മുണ്ടക്കൈയിൽ എന്ത് സംഭവിച്ചു? അവർ എവിടെ മറഞ്ഞു?

An evaluation completed by the federal government that same year uncovered which the state, which has forty four rivers flowing via it, was Among the many 10 most susceptible in India to flooding.

പത്തനംതിട്ട∙ സംരക്ഷണഭിത്തി തകർന്ന് വൈദ്യുത തൂൺ അപകടത്തിലായ നിലയിൽ. കണ്ണങ്കര – വലഞ്ചുഴി റോഡിൽ കൊരട്ടിമുക്ക് പ്രദേശത്ത് പാലമൂട്ടിൽമേലേതിൽ ടി.

മുണ്ടക്കൈയിൽ ശക്തമായ മഴ: തിരച്ചിൽ തൽക്കാലത്തേക്ക് അവസാനിപ്പിച്ച് രക്ഷാപ്രവർത്തകർ‌

മേപ്പാടി∙ വില്ലേജ് ഓഫിസിൽനിന്നു കഴിഞ്ഞ ദിവസം മുന്നറിയിപ്പു ലഭിച്ചതുകൊണ്ടാണ് പ്രദേശത്തുനിന്നു മാറിത്താമസിച്ചതെന്ന് ഉരുൾപൊട്ടലിൽനിന്നു രക്ഷപ്പെട്ട വെള്ളാർമല നിവാസി അണ്ണയ്യൻ.

many estates while in the district were hit by two successive landslides before dawn when most in their inhabitants had been asleep.

5 kids are Among the many lifeless. there are actually fears the Loss of life toll could rise more info additional as Many of us are missing.

തിരുവനന്തപുരം∙ തൃശൂർ അകമലയിൽ ട്രാക്കിലേക്കു വെള്ളം കയറിയതിനെ തുടർന്നു ‌ട്രെയിൻ ഗതാഗത നിയന്ത്രണം. ഷൊർണൂരിനും തൃശൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം പൂർണമായി റദ്ദാക്കി.

കൽപറ്റ∙ അർധരാത്രിയിൽ കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ഒലിച്ചുപോയത് ചൂരൽമല അങ്ങാടി. വയനാടിനെ ഞെട്ടിച്ച ഉരുള്‍പൊട്ടലില്‍, ദുരന്തമുഖത്തുനിന്ന് ഉയര്‍ന്നുകേട്ടത് നെഞ്ചുലയ്ക്കുന്ന നിലവിളികളാണ്.

മേപ്പാടി∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ കേന്ദ്രവും ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

മുണ്ടഴിച്ച് അതിൽ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നു; പോത്തുകല്ലിൽ വെല്ലുവിളിയായി രക്ഷാപ്രവർത്തനം

തിരുവനന്തപുരം∙ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെ ന്യുനമർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതിനാലും തെക്കു കിഴക്കൻ മധ്യ പ്രദേശിന്‌ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.

മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നു; മൂലമറ്റത്ത് വൈദ്യുതി ഉൽപാദനം കുറച്ചു

മേപ്പാടി∙ പ്രിയപ്പെട്ടവരെ തിരഞ്ഞ് മേപ്പാടി ഹെൽത്ത് സെന്ററിലേക്കു ജനപ്രവാഹം. ഉരുൾപൊട്ടൽ വാർത്ത പുറത്തുവന്നതോടെ കാണാതായ ബന്ധുക്കൾ ക്യാംപുകളിലോ മറ്റോ ഉണ്ടാകുമെന്ന ആശ്വാസത്തിലായിരുന്നു പലരും.

Report this page